Monday, 16 January 2012

സ്‌കൂള്‍ മുറ്റത്തെ പ്രകൃതിപാഠം...

സ്‌കൂള്‍ മുറ്റത്തെ മരത്തണലില്‍ പ്രകൃതിയുടെ പച്ചപ്പിലിരുന്ന് കുളിര്‍കാറ്റേറ്റ് പഠനം ആസ്വാദ്യമാക്കുന്ന കുട്ടികളുടെ പ്ലോട്ട് കലോത്സവഘോഷയാത്രയില്‍ കാഴ്ചയുടെ വിരുന്നായി.

'മാതൃഭൂമി'യുടെ സീഡ് പദ്ധതിയുടെ ഭാഗമായി രാമവര്‍മപുരം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഫ്ലോട്ടൊരുക്കിയത്. മാതൃഭൂമിയുടെ സഹകരണത്തോടെയായിരുന്നു ഇത്.

പച്ചയുടെ മേലങ്കി വിരിച്ച മരത്തിന്റെ പൊത്തില്‍ സുന്ദരിയായ ഒരു പച്ചപ്പനംതത്ത... പ്രകൃതിയിലെ വള്ളിപ്പടര്‍പ്പുകളില്‍ ഉല്ലസിക്കുന്ന പൂമ്പാറ്റകള്‍... കൂണ്‍ ചെടികള്‍ക്കുമേലെ ഇരിപ്പുറപ്പിച്ച തവളകള്‍... പ്രകൃതിയുടെ ബിംബങ്ങള്‍ ഫ്ലോട്ടില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

പ്രകൃതിയിലെ ഈ സുന്ദരകാഴ്ചകളെല്ലാം ആസ്വദിച്ചാണ് കുട്ടികളുടെ പഠനം. മരത്തിനു താഴെയുള്ള പാറയില്‍ ഇരുന്ന് അധ്യാപിക പ്രകൃതിപാഠങ്ങള്‍ പഠിപ്പിക്കുകയാണ്. മരബഞ്ചിലിരുന്ന് കുട്ടികള്‍ എല്ലാം കൗതുകത്തോടെ കേള്‍ക്കുന്നു.

പ്രകൃതിയിലേക്കു തുറന്നുവെച്ച 'ക്ലാസില്‍' കുട്ടികള്‍ ബ്ലാക്ക് ബോര്‍ഡിലേക്ക് നോക്കിയാണിരിപ്പ്. ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു-''പാഠം ഒന്ന്, പൂമ്പാറ്റ, പച്ചത്തവള, പൂവാലന്‍കിളി...''

'സമൂഹനന്മ കുട്ടികളിലൂടെ' എന്ന സന്ദേശം അതേപടി പകര്‍ത്തുംവിധം ചിത്രീകരിച്ച ഫ്ലോട്ടിന്, സ്‌പോട്ടില്‍ വെച്ചുതന്നെ അഭിനന്ദനങ്ങള്‍ ഏറെയായിരുന്നു. നാലു ഭിത്തികളുടെ കുടുസ്സുമുറിയിലിരുന്ന് ശുദ്ധവായു ലഭിക്കാതെ അറിയാനുള്ളതല്ല പ്രകൃതിയുടെ പാഠങ്ങള്‍ എന്നുറക്കെ പ്രഖ്യാപിക്കുകയാണ് കുട്ടികള്‍.

കലോത്സവവിജയികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന രീതി മാറ്റണം- യേശുദാസ്

തൃശ്ശൂര്‍: രക്ഷിതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും മാധ്യമങ്ങള്‍ക്കും യേശുദാസിന്റെ രൂക്ഷവിമര്‍ശം. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യവെ മേളയിലെ ദുഷ്പ്രവണതകള്‍ക്കെതിരെയായിരുന്നു ഗാനഗന്ധര്‍വ്വന്റെ വാക്ശരങ്ങള്‍. കലോത്സവങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് യേശുദാസ് നിര്‍ദ്ദേശിച്ചു. കലോത്സവത്തില്‍ താന്‍ വിജയിയാപ്പോള്‍ സര്‍ട്ടിഫിക്കറ്റുപോലും കിട്ടിയില്ല. ടി.സി.യും കൊണ്ടാണ് താന്‍ മ്യൂസിക്ക് അക്കാദമിയില്‍ പഠിക്കാന്‍ പോയത്.
കലോത്സവത്തിന് തന്നെ കൊണ്ടുപോയത് അച്ഛനമ്മമാരോ അമ്മാവന്‍മാരോ അല്ല. അധ്യാപകരാണ് അന്ന് കൊണ്ടുപോവുക. ബെഞ്ചില്‍ കിടന്നുറങ്ങി, സൗകര്യങ്ങള്‍ ഇല്ലാതെയാണ് അന്നൊക്കെ പങ്കാളിയായത്. സൗകര്യം മാത്രം കിട്ടുന്ന ഇക്കാലത്ത് ഉല്‍സവമാണ് നടക്കുന്നത്. ആ ഉല്‍സവത്തിന് പേരുദോഷം വരുത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരാജയപ്പെട്ടവര്‍ എന്താണ് തന്റെ കുറവെന്ന് മനസ്സിലാക്കണം. അത് നികത്താന്‍ ശ്രമിക്കണം. ഒരു കലോത്സവത്തില്‍ തനിക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. പക്ഷേ കുറവ് പരിഹരിക്കാന്‍ താന്‍ ശ്രമിച്ചു. ഇപ്പോഴും അത് തുടരുന്നു.

പരാജയപ്പെട്ടാലേ കുറവുകള്‍ മനസ്സിലാക്കൂ. വീട്ടില്‍ ഭക്ഷണം ഉള്ളതുകൊണ്ട് കുട്ടിക്ക് വിശപ്പില്ല. വിശപ്പ് കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കണം. അപ്പോള്‍ രുചിയുണ്ടാകും. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് കാണിച്ച് വീര്‍പ്പിച്ച് നിര്‍ത്തിയിട്ട് കാര്യമില്ല. അത് നിലനില്‍ക്കുകയുമില്ല.
കലയെ വളര്‍ത്തുന്നതിനേക്കാള്‍ കുട്ടിയെ വക്രഗതി പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജഡ്ജിമാര്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് എല്ലാവരും അംഗീകരിക്കണം. കാര്യങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ ഇടയാക്കരുത്. സമ്മാനം കിട്ടുന്ന മറ്റൊരാളിന്റെ കുട്ടിയെ അംഗീകരിക്കാന്‍ നാം പഠിക്കണം. നന്നായി പാടാത്തത് തന്റെ മകനാണെങ്കില്‍ കൂടി അവനെ മാറ്റിനിര്‍ത്താന്‍ ജഡ്ജിമാരും ശ്രദ്ധിക്കണം. അവര്‍ ധര്‍മ്മം പുലര്‍ത്തണം.
തോറ്റവരെ പിടിച്ചുനിര്‍ത്തി കുത്തിക്കുത്തിച്ചോദിച്ച് കുഴപ്പമുണ്ടാക്കി ചൂടുവാര്‍ത്തയുണ്ടാക്കാന്‍ മാധ്യമങ്ങളും ശ്രമിക്കരുത്. കലോല്‍സവത്തെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മേളയാക്കാനും ശ്രമിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അധ്യാപകരുടെ ശമ്പളത്തില്‍ കാലോചിതമായ വര്‍ധന വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ ആദ്യമായി സിനിമയില്‍ പാടിയ ജാതിഭേദം മതദ്വേഷം... എന്ന ഗാനവും ദൈവസ്‌നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ... എന്ന ഗാനവും അദ്ദേഹം ആലപിച്ചു.

VHSE STATE EXPO AT PALAKKAD (FIRST PRIZE)





KERALA SCHOOL KALOLSAVAM 2012






Thursday, 12 January 2012


lcnX apIpfw s{]mPIväv 2011

hnZym`ymk ]T\ bm{X 18/11/11   apXÂ 19/11/11 hsc
kzmKXw               :        {io Pbe£van , sshkv {]n³kn¸mÄ
A²y£³            :        tUm. hn cmP³,PnÃm arKkwc£W B^okÀ, XrÈqÀ
]²Xn hniZoIcWw  :        tUm. F³ BÀ lÀjIpamÀ, sU¸yq«n UbdIvSÀ arKkwc£W hIp¸v, bm{X ^vfmKv Hm^v    :        {io. ]n.Fw {^m³knkv,PnÃm IeIvSÀ, XrÈqÀ

2012 P\p-hcn 10,11 Xnb-Xn-I-fnembn ]me-¡mSv tIm«-ssa-Xm-\n-bn sh¨v \S¶ kwØm\ shm¡-j-W FIvkvt]m 2012  tamÌv C¶-th-äohv hn`m-K-¯n A¿-t´m-Ä Kh. shmt¡mjW lbÀ sk¡âdn kvIqÄ H¶mw Øm\w t\Sn.
      ImS hfÀ¯-ense A\-´-km-[y-X-IÄ F¶ hnj-bs¯ ASn-Øm-\-am¡n \qX\kmt¦-XnI coXn-IÄ D]-tbm-Kn¨v ImS-h-fÀ¯Â F§ns\ em`-I-c-am¡mw F¶ hnj-b-¯n A[ym-]-I-cn \n¶pw hnZ-Kv[-]-cn-io-e\w e`n¨ ssehn tÌm¡v amt\-Pvsaâv, ]uÄ {Sn lkv_âdn hn`m-K-¯nse \IpÂ, kntbm¬ Sn tPmbv F¶o hnZymÀ°n-IÄ BWv kwØm\ Xe-¯n H¶mw k½m\w e`n-¨-Xv. hnZymÀ°n-IÄ \S-¯nb {]ZÀi\w IuXn-I-c-hpw, hf-sc-tbsd hnÚm\ {]Zhpw kÀthm-]cn ]pXpa Df-f-Xp-am-bn-cp-¶p.-tUm.-Pn\n tPmÀPv, .-tUm.-knPn.-]n.-kn, AtPjv sI F F¶n-hÀ hnZymÀ°n-IÄ¡v Bh-iy-amb t{]mÂkm-l-\hpw t\Xr-Xzhpw \ÂIn.
A¿-t´mÄ F³ Fkv Fkv bqWnänsâ t\XrXz¯n sk]väw_À 16 Hmtkm¬ Zn\mNcWw
\½psS kvIqfnse F³ Fkv Fkv bqWnänsâ t\XrXz¯nÂ
sk]väw_À 16 \v 3.00 aWn¡v hn F¨v Fkv kn _tbmfPn em_n h¨v  Hmtkm¬ Zn\mNcWhpw, Hmtkm¬ kwc£W¯nsâ {]m[m\ys¯ Ipdn¨pff Hcp ¢mkpw \S¯p¶p. ]cn-]m-Sn-bn kvIqfnse FÃm- ¢mkv eoUÀamcpw, F³ Fkv Fkv hf­nbÀamcpw   \nÀ_Ôambpw ]s¦-Sp-¯v ]cn-]m-Snsb hnP-bn-¸n-¡-W-sa¶v A`ymÀ°n-¡p-¶p. ¢mkv FSp¡p¶Xv             tUm.hnImkv. (t\m¬ shmt¡jW So¨À C³ sIankv{Sn)Øew hn F¨v Fkv kn _tbmfPn em_v kabw sk]väw_À 16 \v 3.00 aWn¡v